ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണത്തിൽ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) ഹൈക്കോടതി നിർദേശം നൽകി.
കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വലിയ വർദ്ധനവ് രേഖപ്പെടുത്തി. 2026 ജൂലൈ 19 ഞായറാഴ്ചയിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 24 കാരറ്റ്
ദിവസങ്ങളായി തുടർച്ചയായി കുറഞ്ഞുക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട
ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണെന്ന് മന്ത്രി കെ. മുരളീധരൻ. കേസ് കോടതിയുടെ നേരിട്ടുള്ള
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൻ ഏറ്റക്കുറച്ചിലുകൾ പ്രകടിപ്പിച്ച സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ
കഴിഞ്ഞ കുറച്ചു നാളുകളായി റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന്
ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശിൽപ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സ്വർണ്ണത്തിരിമറി കേസിൽ തനിക്കെതിരെ വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന്
പുറത്ത് വന്ന വാർത്ത അപ്രതീക്ഷിതമാണെന്ന് പി എസ് പ്രശന്ത്. നിയമപരമായി ആലേചിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ള
ഏറെ വിവാദമായ ശബരിമല സ്വർണ്ണ മോഷണക്കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘത്തോട്
സംസ്ഥാനത്ത് സ്വർണവിലയിൽ മണിക്കൂറുകൾക്കുള്ളിൽ വൻ കുതിച്ചുചാട്ടം. ഇന്ന് രാവിലെ രേഖപ്പെടുത്തിയ നിരക്കിൽ നിന്നും ഉച്ചയോടെ പവന് 880 രൂപയും ഗ്രാമിന്
