തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 45 രൂപ വർധിച്ചതോടെ ഒരു പവൻ
മലയാളികളുടെ ജീവിതത്തിൽ സ്വർണ്ണം എന്നത് കേവലം ഒരു ആഭരണത്തിനപ്പുറം വലിയൊരു കരുതൽ ധനമാണ്. പണ്ട് കാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾക്കിടയിലും നിക്ഷേപകരെയും സാധാരണക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്. യുദ്ധം മുറുകുമ്പോൾ സ്വർണവില കുതിച്ചുയരുന്ന
ഇന്നലത്തെ അപ്രതീക്ഷിതമായ കുതിച്ചുചാട്ടത്തിന് ശേഷം സംസ്ഥാനത്തെ സ്വർണ്ണവിപണിയിൽ ഇന്ന് നേരിയ ആശ്വാസം. രണ്ട് തവണയായി വില വർധിച്ചതോടെ സ്വർണം വീണ്ടും
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം
മാസങ്ങൾ നീണ്ട റെക്കോർഡ് കുതിപ്പിനും അനിയന്ത്രിതമായ വിലക്കയറ്റത്തിനും ശേഷം സ്വർണ്ണവിപണി ഒടുവിൽ തണുക്കുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയിരിക്കുകയാണ്. ഇത് കേവലം ഒരു
കേരളത്തിൽ സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ കുറഞ്ഞ
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ്ണവിലയിലുണ്ടായ അസാധാരണമായ കുതിച്ചുചാട്ടം നിക്ഷേപകർക്ക് വലിയ ലാഭമാണ് നൽകിയത്. വില ഉയർന്നതോടെ രാജ്യത്തെ സാധാരണ കുടുംബങ്ങളുടെ
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വലിയ അസ്ഥിരതയാണ് ദൃശ്യമായത്. ഇന്ന് രാവിലെ പവന് 1,640 രൂപ വർദ്ധിച്ച് വില 1,16,480 രൂപ
കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണവിലയിലുണ്ടായ 70 ശതമാനത്തോളം വർധനവ് വിപണിയെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജനുവരി 29-ന് പവൻ വില
