മാനവരാശിയുടെ പുരോഗതിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കരുതപ്പെടുന്ന കൃത്രിമബുദ്ധി, അതേസമയം തന്നെ മനുഷ്യവംശത്തിന് ഭീഷണിയായി മാറിയേക്കാമെന്ന ചർച്ചകൾ ലോകമെമ്പാടും ശക്തമാകുന്നു.
യൂറോപ്പിലുടനീളം അതിർത്തികൾ ഇന്ന് കേവലമായ രേഖകളല്ല, മറിച്ച് നിരന്തരം മാറിമറിയുന്ന സങ്കീർണ്ണമായ ചലനാത്മക സംവിധാനങ്ങളാണ്. വാഹനങ്ങളുടെ സ്ഥാനം മാറ്റൽ, സ്റ്റേജിംഗ്
ഹമാസ്, ഹിസ്ബുള്ള, ഇറാൻ തുടങ്ങിയ വിവിധ മുന്നണികളിൽ ഒരേസമയം സൈനികമായി പോരാടുന്ന ഇസ്രയേൽ ഇന്ന് അകമേ വലിയൊരു സാമ്പത്തിക തകർച്ചയെ
ഒരു രാജ്യത്തെ തകർക്കാൻ ശത്രുവിന് എല്ലായ്പ്പോഴും അതിർത്തി കടന്ന് വരേണ്ടതില്ല. ചിലപ്പോൾ യുദ്ധം തന്നെയാണ് ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ അകത്തുനിന്ന്
ദക്ഷിണേഷ്യയിലെ സുരക്ഷാ സമവാക്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് സൂചിപ്പിക്കുന്ന പുതിയ വിവരങ്ങളുമായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തിറക്കിയ
പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ വീണ്ടും അനിശ്ചിതത്വത്തിലേക്കും ചർച്ചകളിലേക്കും തള്ളിവിട്ടിരിക്കുകയാണ് ഇറാന്റെ പരമോന്നത നേതൃത്വത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ സംഭവവികാസങ്ങൾ. ഇറാന്റെ പുതിയ പരമോന്നത
ആകാശത്ത് ഒരേസമയം പറക്കുന്ന രണ്ട് കഴുകന്മാരെപ്പോലെയാണ് ചിലപ്പോഴൊക്കെ ചൈനയും ഉത്തരകൊറിയയും. പുറമേയ്ക്ക് ശാന്തമെന്ന് തോന്നുമെങ്കിലും, കിഴക്കൻ ഏഷ്യയുടെ നെഞ്ചിടിപ്പ് നിയന്ത്രിക്കുന്ന
പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങളെ മറികടക്കാൻ റഷ്യയും ഇറാനും ചേർന്ന് കാസ്പിയൻ കടൽ കേന്ദ്രീകരിച്ച് രൂപീകരിച്ച ഇരുണ്ട വ്യാപാര
ലോകഭൂപടത്തിലെ സകല അധികാര സമവാക്യങ്ങളെയും കാറ്റിൽപ്പറത്തിക്കൊണ്ട്, അമേരിക്കയുടെയും, ഇസ്രയേലിന്റെ ഇന്റലിജൻസ് കോട്ടക്കളുടെയും തലപുകയ്ക്കുന്ന ഒരു ചോദ്യമുണ്ട് “എത്രയൊക്കെ കിണഞ്ഞു ശ്രമിച്ചിട്ടും
മിഡിൽ ഈസ്റ്റിന്റെ മണ്ണിൽ പതിറ്റാണ്ടുകളായി വേരൂന്നിനിൽക്കുന്ന അമേരിക്കൻ സൈനികാധിപത്യത്തിന് മേൽ ഇറാന്റെ മിസൈലുകൾ പുതിയൊരു ചരിത്രം കുറിക്കുകയാണ്. തങ്ങളെ തൊട്ടാൽ
