പശ്ചിമേഷ്യൻ രാഷ്ട്രീയത്തെയും അന്താരാഷ്ട്ര രംഗത്തെയും ഒരുപോലെ പിടിച്ചുകുലുക്കുന്ന നിർണ്ണായക പ്രഖ്യാപനവുമായി ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റായ ഹമാസ് രംഗത്ത്. കൊല്ലപ്പെട്ട പ്രമുഖ
പശ്ചിമേഷ്യയിൽ വിദേശ സൈനിക ഇടപെടലുകൾ ശക്തമാകുന്ന വേളയിൽ, തങ്ങളുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഉറച്ച നിലപാടിലാണ് ഇറാൻ. ഇതിന്റെ ഭാഗമായി ഇറാനിലെ
ലോകത്തെ എണ്ണ വിപണിയുടെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാനും, അതുവഴി പോകുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം ടോൾ
ഒരു രാജ്യത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതവും ക്രമശാസ്ത്രപരവുമായ സമൂഹങ്ങളിലൊന്നായി വിശേഷിപ്പിക്കാറുണ്ട്. അതേ രാജ്യം തന്നെ ഇപ്പോൾ ഒരു പുതിയ സുരക്ഷാ
യൂറോപ്പിലെ ഒരു ചെറിയ ദ്വീപ് രാഷ്ട്രം എടുത്ത ഒരു നിയമനടപടി ഇന്ന് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിലും യൂറോപ്യൻ നയതന്ത്രത്തിലും വലിയ ചർച്ചകൾക്ക്
പശ്ചിമേഷ്യയിലെ രാഷ്ട്രീയം പലപ്പോഴും യുദ്ധഭൂമിയിൽ മാത്രമല്ല, പ്രതീകങ്ങളിലൂടെയും വികാരങ്ങളിലൂടെയും പ്രകടമാകാറുണ്ട്. ഇത്തവണ അതിന് വേദിയായത് ഇറാനിലെ ഒരു ശവസംസ്കാര ചടങ്ങായിരുന്നു.
അങ്കാറ ഉച്ചകോടിക്ക് മുമ്പ്, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അമേരിക്ക സന്ദർശിച്ച് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തെ പ്രശംസിക്കുന്ന ഒരു
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അധികാരത്തിന്റെ അടിത്തറയായ ‘പൈക്തു’ രക്തപരമ്പരയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നിർണ്ണായക വിവരങ്ങളാണ് ഇപ്പോൾ
അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിലുള്ള ബ്രാഡി ബ്രീഫിംഗ് റൂം പലപ്പോഴും ലോകത്തെ നിയന്ത്രിക്കുന്ന സാമ്രാജ്യത്വ നയങ്ങളുടെ പ്രഖ്യാപന വേദിയാണ്.
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിന് പിന്നാലെ, ഇസ്രയേൽ യുദ്ധത്തിലൂടെ കൈവരിച്ച നേട്ടങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തി.
