മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന യുദ്ധഭീതിയ്ക്കിടയിൽ സമാധാന ശ്രമങ്ങളുമായി പാകിസ്ഥാൻ സജീവമാകുന്നു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
അമേരിക്ക-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ പാതിവഴിയിൽ തടസ്സപ്പെട്ടതായി
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനൊപ്പം, പോരാട്ടത്തിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, കൃത്രിമബുദ്ധിയുടെ വളർച്ചയോടെ സത്യവും കള്ളവും
ഈദുൽ ഫിത്തർ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാൻ താലിബാനെതിരെയുള്ള സൈനിക നടപടികൾ പാകിസ്ഥാൻ താൽക്കാലികമായി നിർത്തിവെച്ചു. ഇസ്‌ലാമിക രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ്
ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിച്ച ഒരു ഡിജിറ്റൽ സന്ദേശം പങ്കുവെച്ചുകൊണ്ട് ഇറാന്റെ പുതിയ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം
പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിൽ, ഫ്രഞ്ച് നാവികസേന പത്ത് യുദ്ധക്കപ്പലുകൾ മേഖലയിലേക്ക് വിന്യസിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി
ഇറാൻ-അമേരിക്ക സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അറബിക്കടലിൽ നിലവിൽ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് എബ്രഹാം
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ നിർണായക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇറാൻ. ഇറാന്റെ പ്രധാന എണ്ണ
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ജനവാസ മേഖലകളെ ലക്ഷ്യമാക്കി പാകിസ്ഥാൻ വീണ്ടും വ്യോമാക്രമണം നടത്തി. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും 15
ലെബനനിൽ ഇസ്രയേൽ സൈന്യത്തിന്റെ ടാങ്ക് ആക്രമണത്തിൽ കൊല്ലപ്പെട്ട കത്തോലിക്കാ പുരോഹിതൻ ഫാദർ പിയറി അൽ റാഹിയെ ലിയോ പതിനാലാമൻ മാർപ്പാപ്പ
