ലാറ്റിൻ അമേരിക്കയിൽ നിന്ന് ഇന്ന് മുഴങ്ങുന്നത് കേവലം രാഷ്ട്രീയ മുദ്രാവാക്യങ്ങളല്ല, മറിച്ച് ഒരു ഭൂഖണ്ഡം ഒന്നടങ്കം പ്രഖ്യാപിക്കുന്ന ആത്മാഭിമാനത്തിന്റെ ഇടിമുഴക്കമാണ്.
വെനസ്വേല വീണ്ടും ആഗോള ശ്രദ്ധയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അമേരിക്കൻ സൈന്യം പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ,
ലോകത്തിലെ ഏറ്റവും വലിയ തെളിയിക്കപ്പെട്ട എണ്ണ ശേഖരം കൈവശമുള്ള രാജ്യമായി വെനസ്വേല ആഗോളതലത്തിൽ അറിയപ്പെടുന്നു. ആഗോള അസംസ്കൃത എണ്ണ ശേഖരത്തിന്റെ
ആക്രമിച്ച് കീഴടക്കാൻ പറ്റാത്ത രാജ്യങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിച്ച് ഭരണകൂടത്തെ അട്ടിമറിക്കുക എന്നത്, അമേരിക്കയുടെ ഒരു ശീലമാണ്. ആ ശീലം, മറ്റൊരു
അമേരിക്കൻ രാഷ്ട്രീയവും വിദേശനയവും എത്രത്തോളം ഇരട്ടത്താപ്പും അപകടകരമായ പ്രചാരണ തന്ത്രങ്ങളുമാണ് ആശ്രയിക്കുന്നതെന്നതിന്റെ പുതിയ ഉദാഹരണമായാണ്, അമേരിക്കൻ സെനറ്റർ മാർക്കോ റൂബിയോയെ
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിന് പിന്നാലെ രാജ്യം “സുരക്ഷിതമായ ഒരു പരിവർത്തനത്തിലേക്ക്” നയിക്കുമെന്ന് പ്രഖ്യാപിച്ച അമേരിക്കയുടെ നടപടി, ആഗോള
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്ക കസ്റ്റഡിയിലെടുത്തുവെന്ന അവകാശവാദം പുറത്തുവന്നതോടെ, ലോക രാഷ്ട്രീയ വേദിയിൽ ഒരു ശക്തമായ ഡെജാ വു
ആഗോള നിയമങ്ങളെയും രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും സ്വന്തം കാല്ക്കീഴിലിട്ട് ചവിട്ടിമെതിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഏറ്റവും ക്രൂരവും നീചവുമായ മുഖമാണ് വെനിസ്വേലയിൽ ഇന്ന്
അർദ്ധരാത്രിയിൽ ആകാശത്തുനിന്ന് അഗ്നിവർഷിച്ചുകൊണ്ട് നടത്തിയ ‘ഓപ്പറേഷൻ അബ്സൊല്യൂട്ട് റിസോൾവ്’ എന്ന ക്രൂരമായ സൈനിക നടപടിയിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ട്രംപിന്റെ സൈന്യം ബന്ധികളാക്കിയിരിക്കുന്നു. ഇത് കേവലം ഒരു അറസ്റ്റല്ല, ലോകത്തിലെ
