ലോകം കണ്ട ഏറ്റവും വലിയ ‘സമാധാന ദൂതനാകാൻ’ കച്ചകെട്ടിയിറങ്ങിയ ഡോണൾഡ് ട്രംപിന്റെയും അദ്ദേഹത്തിന്റെ വിശ്വസ്ത സുഹൃത്തായ ഇസ്രയേലിന്റെയും നിലവാരത്തെ ചോദ്യം
ചരിത്രം കണ്ട ഏറ്റവും വലിയ മനുഷ്യദുരന്തങ്ങളിലൊന്നിലൂടെ കടന്നുപോകുന്ന ഗാസ മുനമ്പിൽ, പ്രതീക്ഷയുടെ അവസാന കണിക പോലും തണുത്തുറഞ്ഞുപോകുന്ന ഒരു കാഴ്ച
ഗാസയിലെ സാധാരണ ജനതയ്ക്കെതിരെ നടക്കുന്ന ക്രൂരമായ നടപടികൾക്കിടയിൽ, ലോകം വീണ്ടും ഓർക്കുന്നത് ഒരു പഴയ ഏകാധിപതിയെയാണ് – അഡോൾഫ് ഹിറ്റ്‌ലർ.
ദുരിതമയമായ ഗാസ മുനമ്പിലേക്ക് മനുഷ്യത്വപരമായ സഹായമെത്തിക്കാനും, ഇസ്രയേലിന്റെ ഏകപക്ഷീയമായ നാവിക ഉപരോധത്തെ ചോദ്യം ചെയ്യാനും ശ്രമിച്ച ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ
ഇസ്രയേൽ ഉപരോധത്തിൽ ഗാസയിലെ സാധാരണ ജീവിതം വഴിമുട്ടിയിട്ട് മാസങ്ങളായി, ഭക്ഷ്യവസ്തുക്കൾ തീർന്നുപോവുകയും, വിപണി ശൂന്യമാകുകയും ചെയ്തു. പഴങ്ങൾ, പച്ചക്കറികൾ, മുട്ട,
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക ചർച്ചകൾക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കെ, ഗാസയിൽ
ഗാസ സിറ്റിയിൽ ഇസ്രയേൽ സൈന്യം കരസേനാ ആക്രമണം വിപുലീകരിക്കുമ്പോൾ, ട്രംപ് ഭരണകൂടം ഇസ്രയേലിന് കൂടുതൽ ആയുധങ്ങൾ വിൽക്കാൻ കോൺഗ്രസിൻ്റെ അനുമതി
ഗാസയുടെ മണ്ണിൽ നിന്ന് ഉയരുന്നത് വെടിയൊച്ചകളുടെയും സ്ഫോടനങ്ങളുടെയും ശബ്ദം മാത്രമല്ല, നിസ്സഹായരായ മനുഷ്യരുടെ നിലവിളികൾ കൂടി ആ കൂട്ടത്തിൽ ഉണ്ട്.
പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മാറ്റിമറിക്കുന്ന നിർണ്ണായകമായ ഒരു ഘട്ടത്തിലേക്ക് ഇസ്രയേൽ കടന്നിരിക്കുന്നു. ഗാസ നഗരത്തിൻ്റെ നിയന്ത്രണം പൂർണ്ണമായി ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ,
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ പുതിയ ഘട്ടത്തിലെത്തിയതോടെ അന്താരാഷ്ട്ര സമൂഹത്തിൽ ആശങ്ക വർധിക്കുകയാണ്. സമാധാന ചർച്ചകളെ ഇസ്രയേൽ അട്ടിമറിക്കുന്നുവെന്നും, അവർക്കെതിരെ
