അഞ്ച് വർഷം മുമ്പ് തമിഴ്നാട്ടിൽ ബിജെപിക്ക് ഒരു മുഖമുണ്ടായിരുന്നെങ്കിൽ അത് അണ്ണാമലൈയുടേതായിരുന്നു. ഇന്ന് ബിജെപിയെക്കുറിച്ചുള്ള ഏറ്റവും വലിയ ചോദ്യം പോലും
തമിഴ്‌നാട് രാഷ്ട്രീയത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വ്യക്തിയാണ് നടനും രാഷ്ട്രീയ നേതാവുമായ വിജയ്. സിനിമയിലെ
2013-ലെ ആ ഒരു ദൃശ്യം തമിഴ്‌നാട് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രതീകങ്ങളിലൊന്നായി പിന്നീട് മാറുമെന്ന് അന്ന് ആരും
തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ പലപ്പോഴും സിനിമയും രാഷ്ട്രീയവും തമ്മിലുള്ള അതിർത്തികൾ മങ്ങിപ്പോയിട്ടുണ്ട്. ഈ പാരമ്പര്യത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് നടൻ
2024-ൽ വിജയ് രാഷ്ട്രീയ പ്രഖ്യാപനം നടത്തിയപ്പോൾ ഡിഎംകെയും എഐഎഡിഎംകെയും അദ്ദേഹത്തെ വെറുമൊരു ‘സിനിമാ നടൻ’ മാത്രമായി കണ്ട് പുച്ഛിച്ചു തള്ളുകയായിരുന്നു.
തമിഴ് രാഷ്ട്രീയത്തിലെ സമകാലിക വൈരുദ്ധ്യങ്ങളെ അടയാളപ്പെടുത്തുന്ന ഒന്നാണ് വിജയ്‌യും ഉദയനിധി സ്റ്റാലിനും തമ്മിലുള്ള ബന്ധം. 2008-ൽ ഉദയനിധി ആദ്യമായി നിർമ്മിച്ച
തമിഴ് മണ്ണ് എപ്പോഴും ആരാധനയെയും രാഷ്ട്രീയത്തെയും ഒരേ തൂക്കത്തിൽ അളന്നിട്ടുള്ള ചരിത്രമാണുള്ളത്. വെള്ളിത്തിരയിലെ വിസ്മയങ്ങൾ കറുപ്പും ചുവപ്പും കരയുള്ള മുണ്ടുകളുടുത്ത്
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഡിഎംകെ-എഐഎഡിഎംകെ ദ്വിമുഖാധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) ഒരു
തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ കോ-ഓർഡിനേറ്ററുമായിരുന്ന ഒ. പനീർസെൽവം (ഒപിഎസ്) ഔദ്യോഗികമായി ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തിൽ ഒരേസമയം രണ്ട് നിർണായക ചലനങ്ങളാണ് രൂപംകൊള്ളുന്നത്. ഒന്നുവശത്ത്, ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിനുള്ളിലെ
