പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു പ്രസ്താവനയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഹോർമുസ് കടലിടുക്കിനെ “ട്രംപ്
ഇറാൻ-അമേരിക്ക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഉത്തരകൊറിയയുടെ ആണവായുധ നയം ശരിയാണെന്ന് പ്രഖ്യാപിച്ച് ഭരണാധികാരി കിം ജോങ് ഉൻ. സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ
ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച പുതിയ ചർച്ചാ നിർദ്ദേശങ്ങളോട് പ്രതികരിച്ച് വിപുലമായ ആവശ്യങ്ങളുമായി ഇറാൻ രംഗത്തെത്തി. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക
പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾക്ക് വഴിതെളിയുന്നു എന്ന ശുഭസൂചനകൾക്കിടയിലും ആശങ്കയുയർത്തി ഇറാനിലെ ആണവനിലയത്തിന് നേരെ ആക്രമണം. ഇറാന്റെ സുപ്രധാനമായ ബുഷെഹർ ആണവനിലയം
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനെതിരായ സൈനിക ആക്രമണം അഞ്ച് ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിലെ സംഘർഷരംഗം ഒരു പുതിയ
പശ്ചിമേഷ്യയിൽ ഇതിനകം തന്നെ ഉയർന്നിരിക്കുന്ന സംഘർഷാവസ്ഥ കൂടുതൽ സങ്കീർണ്ണവും അനിശ്ചിതവുമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, ഇറാൻ വരും ദിവസങ്ങളിൽ
പശ്ചിമേഷ്യയിലെ സംഘർഷഭൂമിയിൽ പൊടിപടലങ്ങൾ ഇപ്പോഴും പൂർണ്ണമായി അടങ്ങിയിട്ടില്ല. ഇറാനിലെ പ്രധാന ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി നടന്ന ബോംബാക്രമണങ്ങൾക്ക് പിന്നാലെ,
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ, ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ യുദ്ധവിരുദ്ധ സന്ദേശങ്ങൾ
അമേരിക്കയുമായി നടത്തുന്ന നയതന്ത്ര ചർച്ചകളിൽ തങ്ങളുടെ ഭരണഘടനാപരമായ നിലപാടുകളിലോ പ്രസിഡന്റിന്റെ കാലാവധിയിലോ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ക്യൂബൻ സർക്കാർ വ്യക്തമാക്കി.
അമേരിക്കയുടെയും ഇസ്രയേലിൻ്റെയും യുദ്ധവിമാനങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളും സ്പെഷ്യൽ ഫോഴ്‌സും എല്ലാം ഇറാൻ നേതാക്കൾക്ക് ഡെഡ് വാറൻ്റ് ഇറക്കിയപ്പോൾ തന്നെയാണ് ഭൂഗർഭ
