ഇറാൻ സൈന്യത്തോട് ആയുധം ഉപേക്ഷിച്ച് കീഴടങ്ങാൻ ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇറാൻ
ഇറാനിന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയെയും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ ഉന്നത ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക്
ലോകപൊലീസെന്ന അഹങ്കാരത്തോടെ പശ്ചിമേഷ്യൻ മണ്ണിൽ പതിറ്റാണ്ടുകളായി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന അമേരിക്കയ്ക്ക്, ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടികളുടെയും അപമാനത്തിന്റെയും കാലമാണിത്.
മിസൈലുകൾ അയക്കുന്നതിനേക്കാൾ വേഗത്തിൽ നുണപ്രചാരണങ്ങൾ പുറപ്പെടുവിച്ച് പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിൽ അതിശക്തമായ ഒരു ‘സൈബർ യുദ്ധം’ മുറുകുകയാണ്. യുദ്ധഭൂമിയിലെ
ഇറാനെതിരെയും പ്രതിരോധ നിരകൾക്കെതിരെയും ഇസ്രായേൽ നടത്തുന്ന യുദ്ധം കേവലം സൈനികമായ ഒരു പോരാട്ടമല്ല മറിച്ച് ആ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ
പശ്ചിമേഷ്യൻ സംഘർഷം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിർണ്ണായക പ്രതികരണങ്ങളുമായി അമേരിക്കൻ നേതൃത്വം. ഇറാനിലെ യുദ്ധം വളരെ ‘നന്നായി’ പോകുന്നു എന്നാണ്
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെച്ചൊല്ലിയുള്ള ദുരൂഹതകൾ തുടരുന്നതിനിടെ, അദ്ദേഹം ജീവനോടെയുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ്
ഇറാൻ ഭരണകൂടത്തിനുള്ളിൽ വിള്ളലുകളില്ലെന്നും രാജ്യം ഇപ്പോഴും സംഘടിതമായി തുടരുകയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. ഇതിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കയും ഇസ്രയേലും
അമേരിക്കയുടെ കരുത്തുറ്റ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ട് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. നിലവിൽ പശ്ചിമേഷ്യയിൽ ഇറാനുമായി
ലോകഭൂപടത്തിൽ പുതിയ യുദ്ധരേഖകൾ വരയ്ക്കപ്പെടുമ്പോൾ, മിഡിൽ ഈസ്റ്റിൽ ഉയരുന്ന പുകയും തീപ്പൊരിയും കേവലം ഒരു പ്രാദേശിക തർക്കമല്ല മറിച്ച് റഷ്യയുടെ
