കേരളത്തിൽ ഷിഗല്ല രോഗബാധ വീണ്ടും ആശങ്കയാകുന്നു. സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം
സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും പുതിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. രോഗബാധിതനായ വ്യക്തിയുടെ ആരോഗ്യനിലയിൽ
മഴ കനക്കുന്നതോടെ പകർച്ചാവ്യാധികളുടെ ഭീഷണിയും ഏറുകയാണ്. മഴക്കാല രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കൃത്യമായ രോഗനിർണയവും ചികിത്സയും ഒപ്പം പൊതുജന പങ്കാളിത്തവും
ഷിഗെല്ലയിൽ തീവ്ര ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. പകർച്ചവ്യാധി വ്യാപനത്തിൽ കടുത്ത ആശങ്കയിലാണ് സംസ്ഥാനം. ശുചീകരണ പ്രവർത്തനങ്ങൾ ഇനിയും പാളിയാൽ ഡെങ്കി,
കേരളത്തിൽ പകർച്ചവ്യാധികളുടെ വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. മലപ്പുറം അലിപ്പറമ്പിൽ
കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളി കപ്പാട് പ്രവർത്തിക്കുന്ന സർക്കാർ പന്നിഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഇതിനെത്തുടർന്ന്, രോഗവ്യാപനം
എബോള വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, രോഗബാധിത രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ത്യക്കാർക്ക് നിർദ്ദേശം നൽകി.
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ, മുൻകരുതൽ നടപടിയായി മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി
അലയടിക്കുന്ന അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മധ്യത്തിൽ, ആഡംബരത്തിന്റെ പ്രതീകമായ ‘എംവി ഹോണ്ടിയസ്’ എന്ന ക്രൂയിസ് കപ്പൽ ഇന്ന് ഒരു നിശബ്ദ യുദ്ധഭൂമിയാണ്.
സമുദ്രത്തിലെ ഒഴുകുന്ന കൊട്ടാരങ്ങൾ എന്നാണ് ക്രൂയിസ് കപ്പലുകൾ അറിയപ്പെടുന്നത്. ലോകോത്തര വിഭവങ്ങൾ വിളമ്പുന്ന ഡൈനിംഗ് ഹാളുകൾ, നീന്തൽക്കുളങ്ങൾ, അത്യാധുനിക വിനോദ
