ആഗോളതലത്തിൽ തങ്ങളുടെ സൈനികാധിപത്യം നിലനിർത്താൻ അമേരിക്ക നടത്തുന്ന അധിനിവേശ ശ്രമങ്ങൾക്ക് ഏഷ്യ-പസഫിക് മേഖലയിൽ ശക്തമായ തിരിച്ചടി നൽകാൻ ചൈന ഒരുങ്ങിക്കഴിഞ്ഞു
ലോകമെമ്പാടും സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും കാവൽക്കാരായി സ്വയം ചമയുന്ന അമേരിക്ക, യഥാർത്ഥത്തിൽ പശ്ചിമേഷ്യയിൽ ചെയ്യുന്നത് എന്താണെന്ന ചോദ്യം വീണ്ടും ആഗോളതലത്തിൽ ചർച്ചയാവുകയാണ്.
ആഗോള ഭൗമരാഷ്ട്രീയ ഭൂപടത്തിൽ സ്വയംപര്യാപ്തതയുടെയും സൈനിക കരുത്തിന്റെയും പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണ് ഇന്ത്യ . പരമ്പരാഗതമായി രാജ്യം അതീവ രഹസ്യമായും
ലോകത്തിലെ ഏറ്റവും അത്യാധുനിക യുദ്ധവിമാന പരമ്പര ലക്ഷ്യമിട്ട് ഫ്രാൻസും ജർമ്മനിയും സംയുക്തമായി തുടക്കമിട്ട FCAS പദ്ധതി ചരിത്രത്തിലെ ഏറ്റവും വലിയ
ഒരു രാജ്യം യഥാർത്ഥ അർഥത്തിൽ പ്രതിരോധ രംഗത്ത് ശക്തിയാർജിക്കുന്നത് ആയുധങ്ങൾ വാങ്ങുന്നതിലൂടെ മാത്രമല്ല, അവ സ്വയം നിർമ്മിക്കാൻ കഴിയുമ്പോഴാണ്. വർഷങ്ങളായി
ആധുനിക യുദ്ധരംഗത്തെ ഏറ്റവും നിർണായകമായ സാങ്കേതികവിദ്യകളിലൊന്നായി ഡ്രോണുകൾ മാറിയിരിക്കുകയാണ്. ഒരുകാലത്ത് നിരീക്ഷണത്തിനും പരിമിതമായ സൈനിക ദൗത്യങ്ങൾക്കുമായി മാത്രം ഉപയോഗിച്ചിരുന്ന ആളില്ലാ
ഇറാൻ–ഇസ്രയേൽ സംഘർഷം കൂടുതൽ കടുത്ത ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ, യുദ്ധഭൂമിയിലെ ഏറ്റുമുട്ടലുകൾ മാത്രമല്ല, പ്രതിരോധ ഉൽപ്പാദന സംവിധാനങ്ങളേയും ലക്ഷ്യമിടുന്ന ഒരു പുതിയ
പ്രമുഖ സാമ്പത്തിക മാധ്യമമായ ‘ഫിനാൻഷ്യൽ ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവാദം ഉന്നയിക്കപ്പെട്ടത്. ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും
ഒരിക്കലും ജയിക്കാൻ കഴിയില്ലന്ന് അറിയാമായിരുന്നിട്ടും, അമേരിക്കയെ ഇറാൻ യുദ്ധത്തിലേക്ക് തള്ളിവിട്ടതിൻ്റെ രഹസ്യം ഇപ്പോൾ വൈകിയാണെങ്കിലും പുറത്തായിരിക്കുകയാണ്. ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ പുകമറയ്ക്കുള്ളിൽ
അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ഫിനാൻഷ്യൽ ടൈംസ് രംഗത്തെത്തി. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിന്
