പഹൽഗാം ഭീകരാക്രമണ കേസിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണം നിർണ്ണായകമായ രാജ്യാന്തര തലത്തിലേക്ക് നീങ്ങുന്നു. ആക്രമണസ്ഥലത്തുനിന്ന്
പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന യുദ്ധസാഹചര്യത്തിൽ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ അതീവ രൂക്ഷമായ വിമർശനവുമായി ചൈന രംഗത്തെത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, സംഭവത്തെ ശക്തമായി അപലപിച്ച്
അതിവേഗവും ഉയർന്ന ആക്രമണ ശേഷിയും കാരണം ലോകത്തിലെ ഏറ്റവും ശക്തമായ കപ്പൽ വിരുദ്ധ ആയുധ സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ മിസൈൽ,
“ഉപരോധങ്ങളുടെ ചങ്ങലക്കെട്ടുകൾ, വർഷങ്ങൾ നീണ്ട നയതന്ത്ര സമ്മർദ്ദങ്ങൾ, ആഗോള ശക്തികളുടെ കണ്ണുരുട്ടലുകൾ…”എന്നിട്ടും ഇതുവരെ ഇറാൻ എന്ന രാജ്യം തെല്ലൊന്ന് തളർന്നിട്ടില്ല.
പുതിയൊരു തിങ്ക് ടാങ്ക് റിപ്പോർട്ട് പറയുന്നത്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈന ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളുടെ നിർമ്മാണം അതിവേഗം വർദ്ധിപ്പിച്ചിരിക്കുകയാണ്
കാലം കരുതിവെച്ച ഒരു മഹാത്ഭുതം ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ മണ്ണിൽ നിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ഏകദേശം 12.5 കോടി വർഷങ്ങൾക്ക് മുൻപ്,
അതേസമയം, ഇത്തരം മുന്നറിയിപ്പുകൾ ഉയരുന്ന സമയത്താണ് ലോകത്തിന്റെ എണ്ണവ്യാപാരത്തിന്റെ ശ്വാസനാളമായ ഹോർമുസ് കടലിടുക്ക് വീണ്ടും ശക്തിപ്രകടനത്തിന്റെ വേദിയായി മാറുന്നത്. ലോകത്തെ
ഇത് തീകൊണ്ടുള്ള കളിയാണ്. ആരും പിരിമുറുക്കം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇത്തരമൊരു നീക്കം സംഭവിച്ചാൽ പ്രത്യാഘാതങ്ങൾ നല്ലതായിരിക്കില്ല…” റഷ്യൻ വിദേശകാര്യ
ലോകസമുദ്രങ്ങളിലെ അനിഷേധ്യ ശക്തിയെന്ന അമേരിക്കൻ ഗർവിനെ ആഴക്കടലിൽ വെല്ലുവിളിച്ചുകൊണ്ട് ചൈനയുടെ ‘നിശബ്ദ വിപ്ലവം’ കുതിക്കുന്നു. വെറും അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയെപ്പോലും
