പശ്ചിമേഷ്യൻ മണ്ണിൽ അധിനിവേശത്തിന്റെ അഹങ്കാരവുമായി വീണ്ടും എത്തിയ അമേരിക്കൻ സാമ്രാജ്യത്വം ഇന്ന് സ്വന്തം തന്ത്രങ്ങളുടെ തന്നെ വലക്കണ്ണികളിൽ കുരുങ്ങിനിൽക്കുന്ന കാഴ്ചയ്ക്കാണ്
മധ്യപൂർവേഷ്യ വീണ്ടും ഒരു നിർണായക വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഇറാനെതിരായ സമ്മർദ്ദം കൂടുതൽ ശക്തമാക്കാൻ അമേരിക്ക പുതിയ വഴികൾ തേടുമ്പോൾ, അത്
ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകൾക്കെതിരെ അമേരിക്കയും സൗദി അറേബ്യയും നടത്തിയ ശക്തമായ സംയുക്ത വ്യോമാക്രമണത്തിൽ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിലെ
പശ്ചിമേഷ്യയിൽ യുദ്ധത്തിന്റെ കനലുകൾ എരിഞ്ഞുനിൽക്കെ, ഇറാനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. വാഷിംഗ്ടൺ ഡിസിയിലെ ഇപിഎ
പശ്ചിമേഷ്യയിലെ സുരക്ഷാ വിഷയങ്ങളിൽ അമേരിക്കൻ സെൻട്രൽ കമാൻഡിനെ (CENTCOM) രൂക്ഷമായി വിമർശിച്ച് ഇറാൻ രംഗത്ത്. ബഹ്‌റൈനിൽ നടന്ന 12-ാമത് ദേശീയ
മധ്യപൂർവ്വേഷ്യയിലെ സംഘർഷം ഓരോ മണിക്കൂറിലും കൂടുതൽ അപകടകരമായ ദിശയിലേക്ക് നീങ്ങുമ്പോൾ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇറാൻ ഭരണകൂടവും തമ്മിലുള്ള
ഇറാനിലെ ബുഷെഹർ പ്രവിശ്യയ്ക്ക് മുകളിലൂടെ പറന്ന അമേരിക്കൻ വ്യോമസേനയുടെ വിമാനം വെടിവച്ചിട്ടെന്ന വാർത്തകൾ അമേരിക്കൻ സെൻട്രൽ കമാൻഡ് ശക്തമായി നിഷേധിച്ചു.
തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ബോട്ടുകളെയും ലക്ഷ്യമാക്കി അമേരിക്ക സൈന്യം ആക്രമണം നടത്തിയിരുന്നു. സ്വയം
പശ്ചിമേഷ്യയിൽ തങ്ങളുടെ സൈനിക സ്വാധീനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും മേഖലയിൽ എത്തിച്ചിരിക്കുകയാണ്. യുഎസ്എസ് ജോർജ് ഡബ്ല്യു
ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മേഖലയിലെ യുദ്ധം അവസാനിപ്പിക്കണമെന്നും സൗദി അറേബ്യയുമായുള്ള ചർച്ചയിൽ ചൈന ആവിശ്യപ്പെട്ടു.
