ഹരിയാനയിലെ നുഹ് ജില്ലയിൽ പതിനാറ് വയസ്സുകാരിയായ പെൺകുട്ടിയെ അഞ്ച് യുവാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പോലീസ് വ്യക്തമാക്കി. ജൂൺ
കാസർകോട് ചന്തേരയിൽ മുടിവെട്ടാനെത്തിയ രണ്ടാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയായ അതിഥിത്തൊഴിലാളി അറസ്റ്റിലായി. ഞായറാഴ്ച വൈകിട്ട് മാണിയാട്ട് മസ്ജിദിന്
കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നീല സ്കൂട്ടറിലെത്തി പെൺകുട്ടികളെ അതിക്രൂരമായി കടന്നുപിടിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന അജ്ഞാതനെ കണ്ടെത്താനാകാതെ പോലീസ് വട്ടംചുറ്റുന്നു.
തിരുവനന്തപുരത്ത് വാക്ക് തർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കണ്ണാടി ചില്ലുകള്‍ തറച്ച് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. നരുവാമൂട് സ്വദേശികളായ
കൊച്ചി കലൂരിൽ വിദ്യാർഥിനികളെ ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബർ അലി അഞ്ച് ദിവസത്തെ തിരച്ചിലിനൊടുവിൽ പിടിയിൽ. പാലക്കാട് ചെർപ്പുളശ്ശേരിയിൽ
കോട്ടയം മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപ്പടിയിൽ ഹോട്ടൽ പരിശോധനയ്ക്കെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്ക് നേരെ അസഭ്യവർഷം നടത്തിയ കടയുടമക്കെതിരെ പോലീസ് കേസെടുത്തു. മുൻപ്
കോഴിക്കോട് എലത്തൂരിൽ വീട്ടിൽ തനിച്ചുതാമസിക്കുകയായിരുന്ന 75 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 74-കാരനായ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. കക്കോടി മോരിക്കര
കോഴിക്കോട് മുപ്പത്തിയാറ് വർഷങ്ങൾക്ക് മുൻപ് നടന്ന ഇരട്ടക്കൊലപാതകം താൻ തന്നെയാണ് ചെയ്തതെന്ന് പോലീസിനോട് തുറന്നുപറഞ്ഞ വേങ്ങര സ്വദേശി മുഹമ്മദലി, കൊല്ലപ്പെട്ടയാളെ
നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് സുധാകരൻ, മാതാവ് ലക്ഷ്മി എന്നിവരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ച് പ്രതി ചെന്താമര.
വ്യാജ ഓൺലൈൻ ട്രേഡിങ് വഴി വൻലാഭം വാഗ്ദാനം ചെയ്ത് 1.83 കോടി രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി പിടിയിൽ. ഹിമാചൽ
