ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ വീണ്ടും സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് അമേരിക്കൻ ഭരണകൂടം തങ്ങളുടെ സൈനിക നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. കരീബിയൻ മേഖലയിൽ
അമേരിക്ക തങ്ങളുടെ ഏറ്റവും ആധുനികമായ വിമാനവാഹിനി കപ്പൽ കരീബിയൻ മേഖലയിലേക്ക് അയച്ചുകൊണ്ട് വെനസ്വേലയ്ക്കെതിരായ സൈനിക സന്നാഹം വർധിപ്പിക്കുന്നതിനിടെ, പ്രസിഡന്റ് ഡോണൾഡ്
കരീബിയൻ കടലിൽ മയക്കുമരുന്ന് കടത്തുന്നതായി സംശയിക്കുന്നു എന്ന് അമേരിക്ക ആരോപിക്കുന്ന ബോട്ടുകൾക്കെതിരെ, അമേരിക്കൻ സൈന്യം മാരകമായ ആക്രമണങ്ങളാണ് നടത്തുന്നത്. മയക്കുമരുന്ന്
വെനസ്വേലയുടെ തീരത്ത് അമേരിക്ക നടത്തുന്ന സൈനിക അതിക്രമങ്ങൾക്കെതിരെ, ശക്തമായ പ്രതിഷേധവും വിയോജിപ്പും പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ.
അമേരിക്ക, കരീബിയൻ കടലിലും സമീപ രാജ്യങ്ങളിലും നടത്തിവരുന്ന വലിയ സൈനിക വിന്യാസത്തെയും, ‘ഭീകര മയക്കുമരുന്ന് കാർട്ടലുകൾക്കെതിരായ യുദ്ധം’ എന്ന പ്രസിഡൻ്റ്
അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ തലകുനിയാതെ, സ്വന്തം മണ്ണിൽ പോരാട്ടവീര്യം വളർത്താൻ ഒരുങ്ങുന്ന വെനിസ്വേല ഇപ്പോൾ ലോക രാജ്യങ്ങൾക്കിടയിൽ ചർച്ചയാകുകയാണ്. കരീബിയൻ
വാഷിംഗ്ടണ്‍: ചെറിയ രാജ്യങ്ങളെ പോലും താരിഫ് വർദ്ധനവിൽ നിന്ന് ഒഴിവാക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലെ
വരും വർഷങ്ങളിൽ ചൈനീസ് വിദേശനയത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന്, അമേരിക്കയുടെ പ്രധാന ശക്തികളായി കണക്കാക്കപ്പെടുന്ന ലാറ്റിൻ അമേരിക്കയിലും കരീബിയനിലും മേലുള്ള
കരീബിയന്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ലോറിഡയുടെ രാഷ്ട്രീയ, സാമ്പത്തിക മേഖലകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയതായി
