വെടിനിർത്തൽ പ്രഖ്യാപനങ്ങളും സമാധാന ചർച്ചകളും പൂർണമായി തകർത്തുകൊണ്ട് ലബനനിൽ ഇസ്രയേൽ അതിശക്തമായ വ്യോമാക്രമണം നടത്തി. ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ ആക്രമിച്ചാൽ
അമേരിക്കയും ഇസ്രയേലും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട സൗഹൃദത്തിൽ വിള്ളലുകൾ വീഴുന്നതിന്റെ സൂചനകൾ പുറത്തുവരുന്നത് ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.
താൻ കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങളും എടുത്തുചാടിയുള്ള തീരുമാനങ്ങളും തിരുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇപ്പോൾ ലോകമെമ്പാടും നെട്ടോട്ടമോടുകയാണ്. സ്വന്തം നാട്ടിൽ
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ക്രിയാത്മകമായി മുന്നേറുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന് ആണവായുധങ്ങൾ വികസിപ്പിക്കാനോ
ഒടുവിൽ ലോകം വർഷങ്ങളായി ഭയന്നിരുന്ന ആ നിമിഷം സംഭവിച്ചോ? അമേരിക്കയും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും പതിറ്റാണ്ടുകളായി സംശയത്തോടെയും ആശങ്കയോടെയും നിരീക്ഷിച്ചിരുന്ന
ഇറാൻ, പലസ്തീൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ ആഗോളതലത്തിൽ ഒറ്റപ്പെട്ടെന്ന വാദങ്ങളെ തള്ളി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യയുമായുള്ള ശക്തമായ ബന്ധവും
ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷത്തിൽ ഇസ്രയേലിന്റെ പങ്കിനെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് രംഗത്തെത്തി. ഇറാനെതിരെയുള്ള സൈനിക
മിഡിൽ ഈസ്റ്റിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിൽ അമേരിക്കയുടെ പങ്ക് വീണ്ടും ചർച്ചയാകുന്നു. വൻശക്തികൾ നേർക്കുനേർ നിൽക്കുമ്പോൾ, ഈ യുദ്ധം ആർക്കുവേണ്ടിയാണ് എന്ന
ഇസ്രയേലും ലെബനനും തമ്മിൽ ചരിത്രപരമായ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ലെബനൻ പ്രസിഡന്റ്
ആധുനിക ലോകം ഇന്ന് സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത ഒരു ആശയപരമായ ഏറ്റുമുട്ടലിനാണ്. ഒരു വശത്ത്, ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക-സാമ്പത്തിക
