ഒരു കാലത്ത് ഇറാനെതിരെ “പരമാവധി സമ്മർദം” പ്രഖ്യാപിച്ച നേതാവ്. ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട അമേരിക്കൻ പ്രസിഡന്റ്.
ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ചർച്ചകൾ ഇതിനകം തന്നെ പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ അതീവ സങ്കീർണ്ണമായ ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. എന്നാൽ
ലോക രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യവും ഇറാന്റെ ആത്മീയ-രാഷ്ട്രീയ വഴികാട്ടിയുമായിരുന്ന ആയത്തുള്ള അലി ഖമേനി വിടവാങ്ങിയിട്ട് നാല്പത് ദിവസം പിന്നിടുമ്പോൾ, അദ്ദേഹത്തിന്റെ
കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിലെ അലിപുര എന്ന ചെറിയ ഗ്രാമത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവമാണ് അവിടെ പിന്നീട് ഒരു
അലി ലാരിജാനി എന്ന പോരാളിയാണ് ഇറാൻ്റെ പോരാട്ടത്തിൻ്റെ ബുദ്ധികേന്ദ്രം. പെട്ടന്ന് കീഴടക്കാമെന്ന് കരുതി ആക്രമണം തുടങ്ങിയ ഇസ്രയേൽ – അമേരിക്കൻ
പശ്ചിമേഷ്യയുടെ ആകാശത്ത് ഇന്ന് വിലാപഗീതങ്ങളല്ല, മറിച്ച് മിസൈലുകളുടെ ഗർജ്ജനമാണ് മുഴങ്ങുന്നത്. ഇറാന്റെ ആത്മീയ കരുത്തായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ വേർപാടിൽ
ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ സൈനിക ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്റെ പ്രഥമ വനിത മൻസൂരേ ഖോജസ്തേ ബാഗെർസാദേ
ലോകത്തെ മുഴുവൻ സ്വന്തം താവളമാക്കി മാറ്റി, മറ്റുള്ള രാഷ്ട്രങ്ങളുടെ പരമാധികാരത്തെ ചവിട്ടിമെതിക്കാമെന്ന് മോഹിച്ച അമേരിക്കൻ സാമ്രാജ്യത്വത്തിന്റെയും ഇസ്രയേലിൻ്റെയും അഹങ്കാരത്തിന് മേൽ
ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനികാക്രമണങ്ങൾക്ക് പിന്നാലെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടുവെന്ന വാർത്ത അന്താരാഷ്ട്ര
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് പാകിസ്ഥാനിലെ കറാച്ചി നഗരത്തിൽ ഞായറാഴ്ച
