പരമാവധി സമ്മർദ്ദത്തിലും സൈനിക ഭീഷണിയിലും അമേരിക്കയുമായി നേരിട്ടുള്ള ഒരു ചർച്ചകളിലും ഏർപ്പെടുന്നില്ല എന്നതാണ് ഇറാന്റെ നയമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ്
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കത്തിന് ഇറാന്റെ ഔദ്യോഗിക പ്രതികരണം ഒമാൻ വഴി അയച്ചതായി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
ഇറാനെതിരെ സൈനിക നടപടിയെടുക്കാൻ അമേരിക്കയും മേഖലയിലെ അവരുടെ സയണിസ്റ്റ് പ്രോക്സിയും ആലോചിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ ഇതിനകം തന്നെ വർദ്ധിച്ചുവരികയാണ്. അത്തരമൊരു നീക്കത്തിനെതിരെ
ഒരു വശത്ത് ഇറാനെതിരെ ശക്തമായ നിലപാടെടുക്കുകയും മറുവശത്ത് ഇറാനൊപ്പം കരാറുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അമേരിക്കയുടെ നിലപാടിനോട് പലവട്ടം ഇറാന്‍ പരസ്യമായി
ഇറാനിയന്‍ എണ്ണ വ്യാപാരത്തില്‍ പങ്കാളികളാണെന്ന് പറഞ്ഞ് അമേരിക്ക ചൈനീസ് സ്ഥാപനങ്ങള്‍ക്ക് നേരെ ഉപരോധം ഏര്‍പ്പെടുത്തിയതിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന.
ഗാസ മുനമ്പില്‍ ഹമാസ് തടവിലാക്കിയവരുടെ ഭാവിയെ സംബന്ധിച്ചുള്ള എല്ലാ ഉത്തരവാദിത്വവും നെതന്യാഹുവിനാണെന്ന് ആരോപിച്ചിരിക്കുകയാണ് പലസ്തീന്‍ ഇസ്ലാമിക് ജിഹാദ്. ഇസ്ലാമിക് ജിഹാദ്
