ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ ആശ്വാസ വിജയം. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ
ഓസ്‌ട്രേലിയക്കെതിരെ നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ വിജയത്തിലേക്ക് കുതിക്കുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും അർധസെഞ്ച്വറി നേടിയതോടെ ഇന്ത്യയുടെ
മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ എറിഞ്ഞിട്ട് ഇന്ത്യ. പേസർ ഹർഷിത് റാണയുടെ തകർപ്പൻ പ്രകടനമാണ് ഓസീസിൻ്റെ ടോട്ടൽ 236 റൺസിൽ ഒതുക്കിയത്.
സിഡ്‌നി: ക്രിക്കറ്റ് മത്സരങ്ങളിലെ ടോസ് വിജയിക്കാനുള്ള സാധ്യത 50/50 ആയിരിക്കെ, ഏകദിനങ്ങളിൽ ഇന്ത്യയുടെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ് സംഭവിക്കുന്നത്.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരമാണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിക്ക് തുടർച്ചയായി രണ്ടാം മത്സരത്തിലും നിരാശയായിരുന്നു ഫലം. അഡ്‌ലെയ്ഡിൽ നടന്ന
ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിന് പുറത്തായതോടെ വിരാട് കോഹ്‌ലിക്ക് കരിയറിൽ ഒരു നാണക്കേടിന്റെ റെക്കോർഡ്. തുടർച്ചയായി രണ്ട് ഏകദിന മത്സരങ്ങളിൽ
അഡ്ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ആദ്യം ബൗളിംഗ് തിരഞ്ഞെടുത്തു. ഇതോടെ പരമ്പര
ഇൻഡോർ: വനിതാ ഏകദിന ലോകകപ്പിൽ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ നാലു റൺസിന് തോൽപിച്ച ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയ.
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിന് ഇന്ത്യൻ ടീം ഒരുങ്ങുകയാണ്. ഒക്ടോബർ 23 വ്യാഴാഴ്ച അഡലെയ്ഡ് ഓവലിലാണ് ഈ നിർണായക പോരാട്ടം
