റഷ്യ-യുക്രെയ്ന്‍ യുദ്ധം മൂന്നാം വര്‍ഷത്തിലെത്തി നില്‍ക്കുന്നതിനിടെ റഷ്യയുടെ ആണവായുധങ്ങളെക്കുറിച്ചുള്ള അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യ
എല്ലാ പലസ്തീനികളെയും ഗാസയില്‍ നിന്ന് പുറത്താക്കിയാല്‍ മാത്രമേ ഗാസയിലെ യുദ്ധം അവസാനിപ്പിക്കൂ എന്ന പ്രഖ്യാപനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
90 ദിവസത്തെ പരസ്പര താരിഫ് താല്‍ക്കാലികമായി നിര്‍ത്തുന്നതിന് തൊട്ടുമുമ്പ്, ജൂലൈ 8 ന് ഇന്ത്യയും അമേരിക്കയും ഒരു ഇടക്കാല വ്യാപാര
നിരായുധനായ മിനിറ്റ്മാൻ III ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) വിക്ഷേപിച്ച് അമേരിക്ക. കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്നാണ്
അടുത്ത 50 വർഷത്തിനുള്ളിൽ വടക്കുപടിഞ്ഞാറൻ പസഫിക്, അലാസ്ക, ഹവായ് എന്നിവിടങ്ങളിൽ ഒരു മെഗാ ഭൂകമ്പമുണ്ടാകാനുള്ള സാധ്യത 15% ആണെന്ന് മുന്നറിയിപ്പ്
അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തങ്ങളുടെ പുതിയ മിസൈൽ പ്രതിരോധ സംവിധാനമായ “ഗോൾഡൻ ഡോമി” നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സഹായത്തോടെ ആദ്യമായി Su-57M യുദ്ധവിമാനം വിജയകരമായി പരീക്ഷിച്ചു കൊണ്ട്, റഷ്യ തങ്ങളുടെ അത്യാധുനിക വ്യോമ പോരാട്ടങ്ങളുടെ
പണ്ട് മുതലെ കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും രോഗവ്യാപനങ്ങളും അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഇപ്പോള്‍ അമേരിക്കയെ വലയ്ക്കുന്ന അഞ്ചാംപനിയും
നിര്‍മിതബുദ്ധിയില്‍ വലിയ ഒരു വിപ്ലവത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. AI എന്നത് വരേണ്യരായ ചുരുക്കം ചിലര്‍ക്ക് മാത്രമായുള്ളതല്ലെന്നും സാങ്കേതിക മേഖലയിലെ
ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള അമേരിക്കൻ പിന്തുണയുള്ള ഒരു സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേലിലേക്കുള്ള അമേരിക്കയുടെ പ്രതിനിധി പറഞ്ഞിരുന്നു.