പാകിസ്ഥാനിലെ ജലസുരക്ഷയെ ബാധിക്കുന്ന പ്രതിസന്ധി അടുത്തിടെയായി അപകടകരമായൊരു പുതിയ ഘട്ടത്തിലേക്കാണ് നീങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനവും ആഭ്യന്തര ജലനിർവഹണത്തിലെ പോരായ്മകളും മൂലം
അമേരിക്കയിൽ നാഷണൽ ഗാർഡ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, അമേരിക്കൻ കുടിയേറ്റ നയങ്ങളിൽ ട്രംപ് ഭരണകൂടം വരുത്തിയിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും, 19
ദക്ഷിണേഷ്യൻ രാജ്യങ്ങളായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം പതിറ്റാണ്ടുകളായി സംഘർഷഭരിതമാണ്. ഈ രണ്ട് അയൽ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ചരിത്രപരമായ അവിശ്വാസവും
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിലവിലെ സംഘർഷം പരിഹരിക്കുന്നത് തനിക്ക് എളുപ്പമുള്ള കാര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഭരണകാലത്ത്
കിഴക്കൻ ഏഷ്യൻ ശക്തികളെ ലക്ഷ്യമിട്ടുള്ള ഒരു ഭൗമരാഷ്ട്രീയ കരുവായും, 2021-ലെ പിന്മാറ്റത്തിൻ്റെ ‘അപമാനം’ തിരുത്തിയെഴുതാനുള്ള അവസരമായും അഫ്ഗാനിസ്ഥാനിലെ ബാഗ്രാം എയർബേസിനെ
അഫ്ഗാനിസ്ഥാൻ വീണ്ടും ഒരു ഇരുണ്ട കാലഘട്ടത്തിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യം ലോകമെമ്പാടുമുള്ള അഫ്ഗാൻ ജനതയുടെ മനസിൽ ഒരു ഭയമായി മാറിക്കൊണ്ടിരിക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമതാവളം തിരികെ നൽകണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി താലിബാൻ ഭരണകൂടം. ഈ ആവശ്യം
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് നേരിട്ടുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ ഈ നീക്കം ലോക രാഷ്ട്രീയത്തിൽ
ഒരുകാലത്ത് അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെയും നാറ്റോയുടെയും സൈനിക നീക്കങ്ങളുടെ ഹൃദയമിടിപ്പായിരുന്ന ബഗ്രാം വ്യോമതാവളം, ഒരിക്കൽക്കൂടി ആഗോള ശ്രദ്ധയിലേക്ക് വന്നിരിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ
വെൽവെറ്റ് സോഫകളും ക്രിസ്റ്റൽ ഷാൻഡിലിയറുകളും കൊണ്ട് അലങ്കരിച്ച കോസ്മെറ്റിക് സർജറി ക്ലിനിക്കുകൾക്ക് മുന്നിൽ താലിബാൻ ഭരണകൂടത്തിന്റെ കർക്കശമായ നിയമങ്ങൾക്ക് സ്ഥാനമില്ല.
