ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ‘ആടുജീവിത’ത്തിന് അവാർഡ് നിഷേധിക്കപ്പെട്ടതിന് പിന്നിലെ രാഷ്ട്രീയം തുറന്നുപറയാൻ സാധിക്കാത്തതിന്റെ കാരണം ‘ഭയ’മാണെന്ന് സംവിധായകൻ ബ്ലെസി.
പൃഥ്വിരാജ് നായകനായി എത്തിയ ചിത്രമാണ് ‘ആടുജീവിതം’. ഇപ്പോഴിതാ ദേശീയ അവാർഡിനെക്കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഏതെങ്കിലും ഒരു
തൊണ്ണൂറ്റി ഏഴാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അന്തിമ പട്ടികയില്‍ നിന്ന് ആടുജീവിതം പുറത്ത്. ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം 2024 എന്ന് പറയുന്നത് ഒരു ബെസ്റ്റ് ഇയർ തന്നെ ആയിരുന്നു. ഒന്നിനു പിറകെ ഒന്നായി എല്ലാം
ആടുജീവിതത്തിലെ രണ്ട് പാട്ടുകളും ഓസ്കാർ ചുരുക്കപ്പട്ടികയില്‍നിന്ന് പുറത്തായി. എ.ആര്‍ റഹ്‌മാന്‍ ഒരുക്കിയ പാട്ടുകളാണ് ഓസ്കാർ അന്തിമ പട്ടികയില്‍ നിന്ന് പുറത്തായത്.
ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ച് ബ്ലെസി ചിത്രം ആടുജീവിതം. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’ , ‘പുതുമഴ’ എന്നീ ഗാനങ്ങളും
മലയാള സിനിമയിലെ മികച്ച സംവിധായകന്‍മാരുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് ബ്ലെസി. സൂപ്പര്‍താരങ്ങളെ വെച്ച് കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടി ഒരുപാട് ഹിറ്റുകള്‍ സംവിധാനം
കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് ടീമായ ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ അനുമതിയില്ലാതെ എ.ആർ. റഹ്മാന്റെ സംഗീതം ഉപയോഗിച്ചുവെന്ന് ‘ആടുജീവിതം’ സിനിമയുടെ
മസ്ക്കറ്റ്: കേരള സംസ്ഥാന പുരസ്‌കാരത്തില്‍ ആടുജീവിതത്തിന്റെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് നജീബിന്റെ ക്രൂരനായ അര്‍ബാബായി വേഷമിട്ട ഒമാനി നടന്‍ ഡോ.
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ആടുജീവിതം സ്വന്തമാക്കിയത് ഒമ്പത് പുരസ്കാരങ്ങളാണ്. ഈ അവാർഡിനെ മാനിക്കുന്നുവെന്നും സന്തോഷമുണ്ടെന്നും സംവിധായകൻ ബ്ലെസി
