ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയുടെ നിർണ്ണായക പ്രസ്താവന. അൾജീരിയയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിൽ തകർപ്പൻ ഹാട്രിക്കിലൂടെ അർജന്റീനയെ വിജയത്തിലെത്തിച്ച ലയണൽ മെസ്സിയെ വാനോളം പുകഴ്ത്തിയാണ് റൊണാൾഡോ രംഗത്തെത്തിയത്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരൻ മെസിയാണെന്ന് അംഗീകരിക്കാൻ ലോകം ഇനി വൈകരുതെന്ന് റൊണാൾഡോ സ്പാനിഷ് സ്പോർട്സ് പത്രമായ മുണ്ടോ ഡിപോർട്ടീവോയോട് വ്യക്തമാക്കി.
അൾജീരിയയ്‌ക്കെതിരായ മത്സരത്തിൽ അർജന്റീന 3-0ത്തിന് ജയിച്ചപ്പോൾ, മൂന്ന് ഗോളുകളും സ്വന്തം പേരിലാക്കി മെസ്സി ചരിത്രമെഴുതി. ലോകകപ്പ് ചരിത്രത്തിൽ മെസ്സിയുടെ ആദ്യ ഹാട്രിക്കാണിത്. ഈ ഹാട്രിക്കോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡിൽ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്ക് ഒപ്പമെത്താനും മെസ്സിക്കായി. നിലവിൽ 16 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. ഓരോ ലോകകപ്പിലും മെസ്സി പുറത്തെടുക്കുന്ന അസാമാന്യ പ്രകടനങ്ങൾ തന്നെയാണ് ഈ ഇതിഹാസ പദവി അദ്ദേഹത്തിന് നേടിക്കൊടുത്തതെന്ന് റൊണാൾഡോ ചൂണ്ടിക്കാട്ടി.
“ഇനി ഇതിൽ തർക്കിക്കാൻ ഒന്നുമില്ല. ഫുട്ബോൾ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരൻ മെസ്സി തന്നെയാണ്. ആ യാഥാർത്ഥ്യം അംഗീകരിക്കാൻ ഇനിയും മടിക്കുന്നവർ അത് തിരിച്ചറിയേണ്ട സമയമായിക്കഴിഞ്ഞു,” റൊണാൾഡോ പറഞ്ഞു. മെസ്സിയുടെ കളിമികവിനെ ഇനിയും സംശയത്തോടെ കാണുന്നവർ ചരിത്രത്തെയാണ് അവഗണിക്കുന്നതെന്ന് പരോക്ഷമായി ഓർമ്മിപ്പിക്കുകയായിരുന്നു അദ്ദേഹം.






