ഓപ്പറേഷൻ സിന്ദൂറും, പാക്കിസ്ഥാനുമായി തുടർന്നുണ്ടായ സംഘർഷവുമെല്ലാം ഇപ്പോൾ ഏറെ വെട്ടിലാക്കിയിരിക്കുന്നത് കോൺഗ്രസ്സിനെയാണ്. ശക്തമായ ഒരു നിലപാട് സ്വീകരിക്കുന്നതിന് പകരം വ്യത്യസ്തങ്ങളായ
നിരന്തരം കോണ്‍ഗ്രസ്സ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന ശശി തരൂര്‍ സ്വയം തേടുന്നത്, പുറത്തേക്കുള്ള വഴിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും
വൻ പൊട്ടിത്തെറിയിലേക്കാണ് കേരളത്തിലെ കോൺഗ്രസ്സ് ഇപ്പോൾ പോയി കൊണ്ടിരിക്കുന്നത്. കെ സുധാകരനെ മാറ്റി, കെ.പി.സി.സി പ്രസിഡൻ്റായി സണ്ണി ജോസഫിനെ നിയോഗിച്ചതാണ്
ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി നാല് ദിവസം നീണ്ടു നിന്ന ഇന്ത്യ – പാക്കിസ്ഥാന്‍ സംഘര്‍ഷം, വെടിനിര്‍ത്തലില്‍ കലാശിക്കുമ്പോള്‍, ലോക രാജ്യങ്ങള്‍ക്ക്
ഇന്ത്യ – പാക്ക് സംഘര്‍ഷം ഒടുവില്‍ വെടിനിര്‍ത്തലില്‍ എത്തിയിരിക്കുകയാണ്. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. ഇരുരാജ്യങ്ങളും
ഇടതുപക്ഷത്തിന്റെ സമയമാണ് ഇപ്പോള്‍ ബെസ്റ്റ് സമയം. മൂന്നാം തവണയും ഇടതുപക്ഷം തന്നെ അധികാരത്തില്‍ വരുമെന്ന പ്രചരണത്തിനാണ്, കോണ്‍ഗ്രസ്സ് തന്നെ ഇപ്പോള്‍
ഇന്ത്യ – പാക്ക് സംഘർഷം ഏത് നിമിഷവും വൻ പൊട്ടിത്തെറിയിൽ കലാശിക്കുമെന്ന് ഉറപ്പായിരിക്കെ സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് മുഖ്യധാരാ
ഇന്ത്യ – പാക്ക് സംഘര്‍ഷം വീണ്ടുമൊരു യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുമോ എന്ന ആശങ്ക, അന്താരാഷ്ട്ര തലത്തിലും ഇപ്പോള്‍ ശക്തമാണ്. ചൈനയാണ്
ജമ്മു കശ്മീരില്‍ വിനോദ സഞ്ചാരികളെ കൂട്ടക്കൊല നടത്തിയ നടപടിയില്‍ പ്രതിഷേധിച്ച്, പാക്കിസ്ഥാന് എതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിനെതിരെ, ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വന്‍