അടിമത്തം ചരിത്രത്തിന്റെ ഏടുകളിൽ മാത്രം ഒതുങ്ങേണ്ട ഒരു വാക്കാണെങ്കിലും, ലോകത്തിന്റെ പല കോണുകളിലും അത് ഇന്നും ഭീതിദമായ യാഥാർത്ഥ്യമായി തുടരുന്നു.
പാശ്ചാത്യ രാജ്യങ്ങൾ ഏർപ്പെടുത്തിയ അഭൂതപൂർവമായ ഉപരോധങ്ങളുടെ കൊടുങ്കാറ്റുകൾക്കിടയിലും, റഷ്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ പാതയിലാണെന്ന് പ്രഖ്യാപിച്ചിരിക്കുക്കുകയാണ് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ‘റഷ്യ
വർഷങ്ങളായി നീണ്ടുനിൽക്കുന്ന യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾ ഒരു നിർണായക വഴിത്തിരിവിലെത്തി നിൽക്കുകയാണ്. പ്രാദേശിക തർക്കങ്ങൾ ഉൾപ്പെടെ, യുക്രെയ്‌നിൽ
റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ലക്ഷ്യമിട്ട് പാശ്ചാത്യ രാജ്യങ്ങൾ മരവിപ്പിച്ച റഷ്യയുടെ പരമാധികാര ആസ്തികൾ (Sovereign Assets) സംബന്ധിച്ച് യൂറോപ്യൻ യൂണിയനിലും
ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ഡിസംബർ 4 ന് ഇന്ത്യയിൽ എത്തും.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾക്കിടയിൽ, ലോകസമാധാനത്തിന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ രംഗത്തെത്തിയിരിക്കുകയാണ്. യൂറോപ്യൻ യൂണിയൻ (EU) ഇപ്പോഴും “റഷ്യക്ക്
പ്രതിരോധ ഗവേഷണ വികസന രംഗത്ത് ഇന്ത്യ ആത്മനിർഭരതയുടെ ഒരു നിർണായക നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. ഏറ്റവും അപകടകരമായ സാഹചര്യങ്ങളിൽ പോലും
റഷ്യ-യുക്രെയ്ൻ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനുള്ള ആഗോള ശ്രമങ്ങൾക്കിടയിൽ, ക്രെംലിനിൽ നടന്ന ഉന്നതതല ചർച്ചകൾ വഴിമുട്ടി നിന്നിരിക്കുകയാണ്. റഷ്യൻ പ്രസിഡന്റ്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാറുന്ന ലോകക്രമത്തിൽ, സൗഹൃദത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഉറച്ച തൂണുകളിലൂന്നിയ റഷ്യ-ഇന്ത്യ ബന്ധം പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണ്. വരും ദിവസങ്ങളിൽ
ആഗോള സാമ്പത്തിക രംഗത്തിൻ്റെ സുസ്ഥിരതയെയും നിയമവാഴ്ചയെയും ചോദ്യം ചെയ്യുന്ന ഒരു നീക്കത്തിലൂടെ, മരവിപ്പിച്ച റഷ്യൻ കേന്ദ്ര ബാങ്കിൻ്റെ കരുതൽ ശേഖരം
