തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഉടമയില്‍ നിന്നും 25 ലക്ഷം രൂപ വാങ്ങിയെന്ന് ആര്‍.എസ് വിനോദിന്റെ വെളിപ്പെടുത്തല്‍.
വിജിലന്‍സിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കണ്‍സള്‍ട്ടിങ്ങ് ഫീസായിട്ടാണ് തുക വാങ്ങിയതെന്നും, ഇത് ഡല്‍ഹിയിലെ സതീഷ് നായര്‍ക്ക് കൈമാറിയെന്നും മൊഴിയില്‍ സൂചിപ്പിച്ചു.
വ്യക്തിപരമായി ഒരു ലാഭവും ഉണ്ടായിട്ടില്ലെന്നും, ബിജെപി നേതാക്കള്‍ക്കാര്‍ക്കും ഇതില്‍ പങ്കില്ലെന്നും വിനോദ് വ്യക്തമാക്കി.