മൂവാറ്റുപുഴ: മരട് കേസില്‍ ഫ്‌ളാറ്റ് ഉടമ സാനി ഫ്രാന്‍സിസ്, പഞ്ചായത്ത് ഉദ്യോഗസ്ഥരായ മുഹമ്മദ് അഷറഫ്, പി.എ.ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
നിയമവിരുദ്ധമായി മൂന്നു ഫ്‌ളാറ്റുകള്‍ നിര്‍മിക്കാനുള്ള ഒത്താശയാണു പ്രതികള്‍ ചെയ്തത്. കേസില്‍ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റ് ഉടമ പോള്‍രാജിന്റെ ജാമ്യാപേക്ഷ ഈ മാസം 20ന് പരിഗണിക്കും.