ലിഗയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമെന്ന് പൊലീസ്

liga

തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് ഉച്ചയോടെ ഉണ്ടാകും. ലിഗയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ശേഷമെന്ന് പ്രതികളുടെ മൊഴി. കൊല നടന്നത് മാര്‍ച്ച 14ന് തന്നെ. ലിഗയെ കണ്ടല്‍കാട്ടില്‍ എത്തിച്ചത് ഫൈബര്‍ ബോട്ടിലായിരുന്നു. കഞ്ചാവും കാഴ്ച്ചകളും വാഗദാനം ചെയ്താണ് ലിഗയെ കാട്ടില്‍ എത്തിച്ച്ത്. ലിഗയുടെ ദേഹത്ത് കണ്ട ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തി. കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തിയ മുടിയിഴകള്‍ ഉമേഷിന്റേതാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.

Top