കോംഗോയില്‍ വംശീയ കലാപം രൂക്ഷമാകുന്നു, ഇന്നലെ 33 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

ബുനിയ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇതുരി പ്രവിശ്യയിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിൽ 33 പേർ മരിച്ചു. ഹെമ, ലെന്തു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളാണ് ഇത്രയും പേരു‌ടെ ജീവനെ‌ടുത്തത്.

ഡിസംബർ മുതൽ പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണ്. രണ്ട് ലക്ഷത്തോളം ആളുകൾ മേഖലയിൽ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

1997-2003 കാലയളവിൽ ഇതുരി പ്രവിശ്യയിൽ വംശീയ കലാപത്തിൽ ആയിരത്തോളം പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്കുക‍ൾ.

Top