സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് ദേവസ്വം ബോർഡുകളിലെന്നു കോടതി

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്കെതിരേ രൂക്ഷവിമർശനവുമായി കോടതി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് ദേവസ്വം ബോർഡുകളിലാണെന്നാണ് കോടതിയുടെ നിരീക്ഷണം.

തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് ഇതുസംബന്ധിച്ചു പരാമർശം നടത്തിയത്.

ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ട അഴിമതി കേസ് പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ പരാമർശം.

Top