ടെഹ്‌റാന്‍: വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ കനത്തമഴയെത്തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 30 പേര്‍ക്കു ജീവഹാനി നേരിട്ടു. 15 പേരെ കാണാതായി.
അസര്‍ബൈജാന്‍ പ്രവിശ്യയിലാണ് ഏറെ നാശനഷ്ടം നേരിട്ടതെന്ന് ദുരന്തനിവാരണ സംഘടനാ മേധാവി ഇസ്മയില്‍ നജാര്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.