ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവയിലും ബാലിയിലും റിക്ടര്‍സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. ഭൂചലനത്തില്‍ മൂന്നു പേര്‍ മരിച്ചു.
കിഴക്കന്‍ ജാവായിലെ സുമനെപ് ജില്ലയില്‍ കെട്ടിടം തകര്‍ന്നാണ് മൂന്നു പേര്‍ മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഉറക്കത്തിലായിരുന്നതിനാല്‍ ആളുകള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല.