ന്യൂഡല്‍ഹി: നേതാക്കള്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരസ്യ പ്രസ്താവനകള്‍ വിലക്കിയെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് പ്രഖ്യാപിച്ചു.
വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണെന്ന് ഓര്‍മിപ്പിച്ച അദ്ദേഹം പരസ്യ പ്രസ്താവനകള്‍ തുടര്‍ന്നാല്‍ കടുത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും ഓര്‍മിപ്പിച്ചു.