കിറ്റ്, ഇടതുപക്ഷ സർക്കാറിന്റെ ആശയം, ഒടുവിൽ സമ്മതിച്ച് കേന്ദ്രം
സൗജന്യ കിറ്റിൽ കേന്ദ്ര സർക്കാറിന് ഒരു പങ്കുമില്ലന്ന് വിവരാവകാശ രേഖ, കേരളത്തിന്റെ സ്വന്തം പദ്ധതിയെ കേന്ദ്ര പദ്ധതിയാക്കി ചിത്രീകരിച്ചവർക്ക് അപ്രതീക്ഷിത പ്രഹരം.(വീഡിയോ കാണുക)
സൗജന്യ കിറ്റിൽ കേന്ദ്ര സർക്കാറിന് ഒരു പങ്കുമില്ലന്ന് വിവരാവകാശ രേഖ, കേരളത്തിന്റെ സ്വന്തം പദ്ധതിയെ കേന്ദ്ര പദ്ധതിയാക്കി ചിത്രീകരിച്ചവർക്ക് അപ്രതീക്ഷിത പ്രഹരം.(വീഡിയോ കാണുക)
യു.ഡി.എഫിൽ വൻ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു. ഘടക കക്ഷികളും പിളർപ്പിലേക്ക്, വി.ഡി സതീശൻ വന്നിട്ടും തീരാത്ത കലഹം, ആശങ്കയിലായ അണികൾ കളം
ലക്ഷദ്വീപിലെ പരിഷ്ക്കാരങ്ങൾ കോർപ്പറേറ്റുകളെ സഹായിക്കുന്നത്, ചെറുത്തില്ലങ്കിൽ, അത് വലിയ പ്രത്യാഘാതമാണുണ്ടാക്കുക. മനോഹരമായ ദ്വീപും, നല്ല മനസ്സ് മാത്രമുള്ള അവിടുത്തെ ജനതയും
കോൺഗ്രസ്സിൻ്റെ തകർച്ച കൂടുതൽ ശക്തമായി തുടങ്ങിയത് കെ.സി വേണുഗോപാൽ സംഘടനാ ജനറൽ സെക്രട്ടറി ആയ ശേഷം. നഷ്ടമായത് ഏഴ് സംസ്ഥാനങ്ങളിൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഉപതിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ച് മുഖ്യമന്ത്രിയാകുന്നതിനെതിരെ ബംഗാളിൽ ചൂടുള്ള ചർച്ചകൾ. എല്ലാവരുടെയും
ഒടുവിൽ, കോൺഗ്രസ്സിന് കണ്ടു പഠിക്കാനും കമ്യൂണിസ്റ്റു പാർട്ടികൾ വേണ്ടി വന്നു. തലമുറ മാറ്റം വി.ഡി സതീശനില്‍ നിന്നും തുടങ്ങുമ്പോൾ, കോൺഗ്രസ്സ്
ഇടതുപക്ഷ സർക്കാറിൽ നിർണ്ണായക പദവി ലഭിച്ചതോടെ, ശക്തമായ കരുനീക്കങ്ങളുമായി കേരള കോൺഗ്രസ്സ് എം. പി.ജെ. ജോസഫ് വിഭാഗത്തെ പിളർത്തും, കോൺഗ്രസ്സ്
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി കെ.കെ രാഗേഷ് കൂടി വന്നതോടെ, കരുത്ത് വർദ്ധിച്ചത് ടീം പിണറായിക്ക്, മുഖ്യമന്ത്രിയുടെ ഓഫീസിന് ഇനി വേഗത
ഇടതുപക്ഷ സർക്കാറിൽ, ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത് വീണ ജോർജിൻ്റെയും കെ രാധാകൃഷ്ണൻ്റെയും വകുപ്പുകൾ.ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ‘പെണ്ണിന്നെന്താ കുഴപ്പമെന്ന്
രണ്ടാം പിണറായി മന്ത്രിസഭയിൽ ശ്രദ്ധേയമായി ക്ഷുഭിത യൗവ്വനങ്ങൾ. ഇടതുപക്ഷ വിദ്യാർത്ഥി – യുവജന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി പൊലീസിൻ്റെ ക്രൂര