ന്യൂയോര്‍ക്ക്: കൂട്ടപിരിച്ചുവിടൽ പാതയിൽ യാഹൂവും. മൊത്ത തൊഴിലാളികളുടെ 20 ശതമാനത്തെയാണ് കമ്പനി പിരിച്ചുവിട്ടിരിക്കുന്നത്.കമ്പനിയുടെ പരസ്യ സാങ്കേതിക വിഭാഗത്തിന്റെ പുനഃസംഘടനയുടെ ഭാഗമായാണ്
ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഷി ജിന്‍പിങ് സര്‍ക്കാരിന്റെ നിയമം അടിച്ചേല്‍പ്പിക്കല്‍ കാരണം അമേരിക്കയിലെ അന്താരാഷ്ട്ര ടെക്‌നോളജി കമ്പനിയായ യാഹൂ ചൈനയില്‍
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പത്തു നടന്മാരെ കണ്ട് പിടിക്കാനുള്ള സർവേയുമായി യാഹൂ. 30 നടന്മാരുടെ പേരുകളാണ് പട്ടികയിലുള്ളത്. അതിൽ
ഇന്റര്‍നെറ്റ് വ്യവസായ രംഗത്ത് 19 വര്‍ഷം പഴക്കമുള്ള യാഹൂ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. അമേരിക്കന്‍ വെബ് സര്‍വീസ് കമ്പനിയായ യാഹൂവിന് കഴിഞ്ഞ
സന്‍ഫ്രാന്‍സിസ്‌കോ: ആയിരക്കണക്കിന് യാഹൂ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത കേസില്‍ മുന്‍ ജീവനക്കാരന്‍ കുറ്റക്കാരനാണെന്ന് അമേരിക്കന്‍ കോടതി. റെയിസ് ഡാനിയേല്‍ എന്ന
മൊബൈല്‍ ആപ്ലിക്കേഷനിലെ യാഹു മെയിലില്‍ മാറ്റങ്ങള്‍ വരുത്തി കമ്പനി. ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. റിമൈന്‍ഡേഴ്‌സ്, അണ്‍സബ്‌സ്‌ക്രൈബ് എന്നിങ്ങനെ
യുകെയില്‍ ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ സെര്‍ച്ച് ജെയ്ന്റുകളില്‍ ഇനി ടോറന്റ്‌സ് സൈറ്റുകള്‍ തുറക്കാനാവില്ല. യുകെയില്‍ പ്രവര്‍ത്തിക്കുന്ന എന്റര്‍റ്റെയിന്‍മെന്റ് ഇന്റസ്ട്രിയില്‍
ന്യൂയോര്‍ക്ക് : ഇമെയില്‍ സേവന ദാതാക്കളായ യാഹൂ തങ്ങളുടെ പേര് അല്‍ടെബ എന്നാക്കി മാറ്റി. യാഹൂവിനെ വെരിസോണ്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ്
കാലിഫോര്‍ണിയ:യാഹൂവിന്റെ നൂറ് കോടി മെയിലുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷം മുന്‍പ് നടന്നതായി കരുതപ്പെടുന്ന ഹാക്കിംഗിന്റെ വിവരം ഇപ്പോള്‍
യാഹുവിന്റെ നെറ്റ്‌വര്‍ക്കില്‍ നിന്ന് വന്‍ തോതില്‍ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. 2014ല്‍ 50 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായാണ് യാഹു