ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വടക്കന്‍ ബോര്‍നിയോ ദ്വീപില്‍ സ്പീഡ് ബോട്ട് മുങ്ങി രണ്ട് വയസ്സുള്ള കുട്ടിയുള്‍പ്പെടെ പത്ത് പേര്‍ മരിച്ചു.
രക്ഷപ്പെട്ട 22 പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. നിരവധി പേരെ കാണാതായി. ഏകദേശം 40 പേര്‍ ബോട്ടിലുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
താന്‍ജങ് സീലറിലേക്ക് പോകുമ്പോളാണ് അപകടമുണ്ടായത്.